വൈകി വന്ന വസന്തം (കുട്ടേടത്തി)Part 1

This entry is part 1 of 4 in the series വൈകി വന്ന വസന്തം

കമഴ്ന്ന് കിടക്കുന്ന കുട്ടേടത്തിയുടെ, കട്ടിലിൽ അമർന്നിരിക്കുന്ന മുലകളുടെ വശങ്ങളിൽ അവൻ തഴുകുകയാണ്. ഒടുവിൽ അവന്റെ സാധനത്തിൽ നിന്നും പാല് പുറത്തേക്ക് ചീറ്റി. അതോടെ അവൻതളർന്നു. കൈയ്യിലായ ശുക്ലപ്പാൽ കുടഞ്ഞ് കളയുമ്പോൾ മാത്രമാണ്, താൻ വാണമടിക്കുകയായിരുന്നുവെന്നും ഇതുവരെ കണ്ടതൊക്കെ ഒരു സ്വപ്നമായിരുന്നുവെന്നും തങ്കപ്പൻ തിരിച്ചറിഞ്ഞത്.  വാണമടി കഴിഞ്ഞ് തളർന്നിരിക്കുമ്പോൾ അവനോർത്തു. ഇങ്ങനെ സ്വപ്നത്തിൽ കുട്ടേടത്തിയെ കണ്ടത് കൊണ്ട് കാര്യമായില്ല. യാഥാർത്ഥ്യത്തിൽ,.

കുട്ടേടത്തിയെ എങ്ങിനെയെങ്കിലുമൊന്ന് വശത്താക്കണം.  സ്വപ്നത്തിൽ കണ്ട് വാണമടിക്കുന്നതിന് പകരം ഒരു ദിവസമെങ്കിലും കുട്ടേടത്തിയുടെ ശരീരത്തിൽ കയറി മെതിക്കണം. ആ കണക്ക് കൂട്ടലോടെ ഇരിക്കേയാണ് തങ്കപ്പന്റെ കൈയ്യിലിരിക്കുന്ന നോവൽ കുട്ടേടത്തി കാണുന്നതും തനിക്കത് വായിക്കാൻ തരുമോ എന്ന് കുട്ടേടത്തി ചോദിക്കുന്നതും. അത് പമ്മന്റെ നോവലായിരുന്നു. ചട്ടക്കാരി. സെക്സിന്റെ ഒരു സാന്നിദ്ധ്യം ആ നോവലിലുണ്ട്.

കുട്ടേടത്തിക്ക് കൊടുക്കാൻ പറ്റിയത് തന്നെ.. ഒന്നുകിൽ ഇത് വായിച്ചിട്ടവർ ” നീ ഇത്തരം നോവലുകളാണോ വായിക്കുന്നതെന്ന് “ ദേഷ്യപ്പെടും. അതല്ലെങ്കിൽ ഒന്നും പറയാതെ വായിച്ചിട്ട് തിരിച്ച് തരും. അതാണ് സംഭവിക്കുന്നതെങ്കിൽ ചേച്ചിക്ക് വീണ്ടും അത്തരം നോവലുകൾ കൊടുക്കണം. വായിച്ച് വായിച്ച് കഴപ്പ് മൂത്ത് വരുമ്പോ ചേച്ചിയെ കൈകാര്യം ചെയ്യണം. കുട്ടേടത്തി  നോവൽ തനിക്ക് വായിക്കാൻ തരുമോ എന്ന് ചോദിച്ച നിമിഷത്തിൽ തങ്കപ്പനിലൂടെ കടന്ന് പോയ ചിന്ത അതായിരുന്നു.

കുട്ടേടത്തി നോവൽ വായിച്ചിട്ട് ബുക്ക് തിരിച്ച് തരുമ്പോൾ ഒന്നും പറഞ്ഞില്ലെന്ന് മാത്രമല്ല, ഇനിയുമെന്തെങ്കിലും നോവലുണ്ടെങ്കിൽ തരണേ തങ്കപ്പാ എന്ന് പറയുക കൂടി ചെയ്തപ്പോൾ അവന് ആശ്വാസമായി. ചേച്ചി തന്റെ വഴിക്ക് വരുന്നുണ്ട്. അവനുറപ്പിച്ചു.. ഇനി കുട്ടേടത്തിക്ക് കുറെക്കൂടി കമ്പിയാകുന്ന നോവൽ കൊടുക്കണമെന്നവൻ ആലോചിച്ചു. താനിപ്പോ കൊടുത്ത നോവൽ വായിച്ചിട്ട് കുട്ടേടത്തിൽ പ്രത്യേകത ഒന്നും തോന്നിയിരുന്നില്ലെങ്കിലും ചേച്ചിക്ക് കമ്പിയായിട്ടുണ്ടെന്ന് തങ്കപ്പനങ്ങ് സ്വയം ഉറപ്പിക്കുകയായിരുന്നു.

അവൻ അന്വേഷിച്ചപ്പോ പമ്മന്റെ നോവലുകളിൽ തന്നയാണ് നല്ല സെക്സുള്ളതെന്നവനറിഞ്ഞു. കൊച്ചു പുസ്തകളൊക്കെ വായിച്ച് തീർക്കുന്ന തങ്കപ്പന് ഈ നോവലുകളൊന്നും വായിച്ചാ അതിലെ സെക്സ് ഏശത്തില്ല. ചേച്ചിക്കും അത്തരം കഥകൾ കൊടുക്കണമെന്നതാണ് അവന്റെ കണക്ക് കൂട്ടൽ. പയ്യ… പ്പയ്യേ അതിലേക്കെത്തിക്കാം.. പമ്മന്റെ നോവൽ ബസ് സ്റ്റാന്റിലെ ബുക്ക്സ്റ്റാളിൽ നിന്നും വാങ്ങി. 200 രൂപ. അതും വ്യാജ പ്രിൻറ്. ഇതിനൊക്കെ ആവശ്യക്കാരുള്ളതിനാൽ പ്രസാധകർ അറിയാതെ വ്യാജനെ അടിച്ചിറക്കുകയാണെന്നവൻ മനസ്സിലാക്കി. നോവലുമായി അവൻ വീണ്ടും കുട്ടേടത്തിക്കടുത്തെത്തി.

വൈകി വന്ന വസന്തം കുട്ടേടത്തി – അടുത്ത പേജിൽ തുടരുന്നു

Series Navigationവൈകി വന്ന വസന്തം (കുട്ടേടത്തി)Part 2 >>

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *